Posts

Showing posts from December, 2017

ഭര്‍ത്താവ് തന്റെ അനുജത്തിയെ കണ്ട് ഭ്രമിച്ച് പോയതിനെകുറിച്ച് ഹൃദയം തകര്‍ന്ന ഒരു പെണ്‍കുട്ടിയുടെ കുറിപ്പ്==========================

Image
മലയാളികളുടെ മാറിയ ജീവിത സാഹചര്യത്തില്‍ കുടുംബ ബന്ധങ്ങള്‍ അത്ര ശുഭകരമല്ലെന്ന സൂചനയാണ് പലയിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഇതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് ഒരു യുവതിയുടെ കത്ത്. വൈറലാകുന്നു ആ കുറിപ്പ് ഇങ്ങനെ: ഞാന്‍ നിങ്ങളിലൊരുവള്‍, എന്റെ പേര് വ്യക്തമാക്കാന്‍ എന്റെ സാഹചര്യങ്ങള്‍ എന്നെ അനുവദിക്കുന്നില്ല. ഒന്നാമത് എന്റെ കഥ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അപമാനിക്കപ്പെടുന്ന തരത്തിലായാല്‍ അത് എന്റെ കുട്ടികളുടെ നില നില്‍പ്പിനെ തന്നെ ബാധിക്കും. പക്ഷെ നിങ്ങള്‍ക്ക് എന്നെ സഹായിക്കാനായേക്കാം. അല്ലെങ്കില്‍ എന്റെ സാഹചര്യം നാളെ നിങ്ങളിലൊരാള്‍ക്ക് വന്നേക്കാം. അത് കൊണ്ടാണ് ഇപ്പോള്‍ ഈ കത്തെഴുതുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. വിവാഹത്തിന് മുമ്പ് ഒരു തവണ മാത്രമാണ് ഞാന്‍ എന്റെ ഭര്‍ത്താവുമായി ആകെ സംസാരിച്ചിട്ടുള്ളത്. പക്ഷെ വിവാഹശേഷം യാതൊരു അപരിചിതത്വങ്ങളും അദ്ദേഹം കാണിച്ചിരുന്നില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ മാതാപിതാക്കളും എന്നെ വീണ്ടും പഠിക്കാന്‍ അനുവദിച്ചു. പക്ഷെ സാധാരണ ഒരു വീട്ടമ്മയായി അവരുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കി കഴിയുന്ന മരുമകളെ ആയിരുന്നു

എഴ് വയസുമുതല്‍ പീഡിപ്പിക്കുന്ന അച്ഛന്‍ അമ്മപോലും വിശ്വസിച്ചില്ല രക്ഷപ്പെടാന്‍ മകള്‍ ചെയ്തത്..

Image
രക്ഷപ്പെടാന്‍ എനിക്കങ്ങനെ ചെയ്യേണ്ടിവന്നു ഈ പെണ്‍കുട്ടിയുടെ ഫൈസ്ബൂക് പോസ്റ്റ് വായിക്കാതെ പോകരുത് അച്ഛന്‍ പീഡിപ്പിക്കുന്ന വിവരം പറഞ്ഞിട്ട് അണ്മ പോലും വിശ്വസിച്ചില്, ഒടുവില്‍ അവളത് ചെയ്തു അമ്മയുടെ സ്നേഹത്തോടൊപ്പം അച്ഛന്റെ കരുതലും എല്ലാ മക്കളും ആഗ്രഹിക്കും. എന്നാല്‍ സംരക്ഷകനാവേണ്ട അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചാല്‍. സ്വന്തം ചോരയായ മകളോട് കാമവെറി തീര്‍ത്ത അച്ഛനെക്കുറിച്ച് പറഞ്ഞിട്ട് സ്വന്തം അമ്മ പോലും വിശ്വസിച്ചില്ല. ഒടുവില്‍ അയാളുടെ തനി നിറം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ പുറത്ത് കൊണ്ടുവന്നു നോട്ടിങാം സ്വദേശിയായ സിക് റേയ്മണ്ട് പ്രസ്‌കോട്ട് എന്ന അമ്പത്തിനാലുകാരനാണ് ക്രൂരനായ ആ അച്ഛന്‍. ലെയ്‌ല ബെല്‍ എന്ന മകളാണ് ഇരുപതുവര്‍ഷത്തോളം നീണ്ട ക്രൂര പീഡന കഥ ലോകത്തെ അറിയിച്ചത്. ലയ്‌ലയ്ക്ക് ഏഴു വയസുള്ളപ്പോഴാണ് പ്രസ്‌കോട്ട് ആദ്യമായി അവളെ ലൈംഗികമായി ഉപദ്രവിക്കുന്നത്. എല്ലാവരും വീട്ടില്‍ നിന്നു പോയിക്കഴിയുമ്പോഴായിരുന്നു പീഡനം. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത പ്രായം. എന്നാല്‍ അത് തിരിച്ചറിഞ്ഞ കാലം മുതല്‍ എതിര്‍ത്തിട്ടും അച്ഛന്‍ പീഡനം തുടര്‍ന്നു. പതിനാലാം വയസു മുതല്‍ ലെയ

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Image
കശ്മീർ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ നാല് ജവാന്‍മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്നു ഭീകരരെയും സൈന്യം വധിച്ചു. രണ്ടു ഭീകരർ സൈന്യത്തിന്റെ പിടിയിലായെന്നും റിപ്പോർട്ടുകളുണ്ട്. കശ്മീർ താഴ്‌വരയിലെ ലെത്പോറയിൽ സിആർപിഎഫിന്റെ 185–ാം ബറ്റാലിയൻ ക്യാംപിനുനേരെ പുലർച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്. സിആർപിഎഫ് ഉടൻതന്നെ തിരിച്ചടിച്ചു. ഭീകരർ അണ്ടര്‍ – ബാരൽ ഗ്രനേഡ് ലോഞ്ചേറുകളും ഓട്ടോമാറ്റിക് തോക്കുകളും ധരിച്ചാണ് ആക്രമണത്തിനെത്തിയത്. ക്യാംപിനകത്തെ ഒരു കെട്ടിടത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്. കശ്മീർ താഴ്‌വരയിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് സേനയ്ക്കു പരിശീലനം നൽകുന്ന കേന്ദ്രവും കൂടിയാണ് ഈ ക്യാംപ്. ജമ്മു കശ്മീരിന്റെ പൊലീസ് സേനയും ഈ ക്യാംപിൽ പ്രവർത്തിക്കുന്നുണ്ട്. പുൽവാമയിലെ സിആർപിഎഫിന്റെ ജില്ലാ പൊലീസ് കേന്ദ്രത്തിലേക്കു ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ടു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെ സൈന്യം വധിച്ചു. രണ്ടുമാസങ്ങൾക്കു ശേഷം ശ്രീനഗർ വിമാനത്താവളത

ഉമ്മന്‍ ചാണ്ടി ഇടപെട്ടു .. അറ്റ്ലസ് രാമചന്ദ്രന്‍ അടുത്തയാഴ്ച ജയില്‍ മോചിതനാവും

Image
ദുബായ്: മലയാളികള്‍ക്ക് പുതുവത്സര സമ്മാനം .സാമ്പത്തിക കുറ്റകൃത്യത്തിന് ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകുമെന്ന സന്തോഷ വാര്‍ത്ത വരുന്നു . പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ അഡ്വ. സി.കെ. മേനോന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മറ്റും ശ്രമഫലമായാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്.രാമചന്ദ്രന്‍ ജയില്‍ മോചിതനായാല്‍ സാമ്പത്തിക കാര്യങ്ങളുടെ ഒത്തുതീര്‍പ്പിന് കൂടുതല്‍ ഗുണകരമാകുമെന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ മകള്‍ ഡോ. മഞ്ജുവും മരുമകനും തടങ്കലിലാണ്. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. ഈ സാഹചര്യത്തിലാണ് അഡ്വ. സി.കെ. മേനോന്റെ നേതൃത്വത്തില്‍ അശ്രാന്ത പരിശ്രമം ഇക്കാര്യത്തില്‍ ഉണ്ടായത്. അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് നല്‍കിയിരുന്ന ബാങ്കുകള്‍ ഒത്തുതീര്‍പ്പിനു തയാറാകുമെന്നാണ് കരുതപ്പെടുന്നത്. രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫിലെ മലയാളി ബിസിനസ് അതികായകരുടെ പട്ടികയിലായിരുന്നു രാമചന്ദ

ചേട്ടാ വീര്യം കൂടിയൊരു ഫുള്‍ബോട്ടില്‍...ലോക്കല്‍ ബ്രാന്റായാലും സാരമില്ല''===================

Image
'ചേട്ടാ വീര്യം കൂടിയൊരു ഫുള്‍ബോട്ടില്‍...ലോക്കല്‍ ബ്രാന്റായാലും സാരമില്ല'' ശബ്ദം കേട്ടപ്പോള്‍ പറഞ്ഞയാളെ ഞാനൊന്നു സൂക്ഷിച്ചു നോക്കി സുന്ദരിയായൊരു പെണ്‍കുട്ടി.വെളുത്ത് കൊലുന്നനെയുളള അവളു രാവിലെ തന്നെ അടിച്ചു ഫിറ്റാണ്.ഇനി ഇതും കൂടി വലിച്ചു കേറ്റാത്തതിന്റെ കുഴപ്പമേയുളളൂ.വല്ല കോളേജിലും പഠിക്കുന്നതായിരിക്കും.ആ അല്ലെങ്കിലും എനിക്കെന്താ ഇങ്ങനെയുളളവളുമാര്‍ നശിക്കുന്നതു തന്നാ നല്ലത് പൈസയും വാങ്ങി ഞാനവള്‍ക്കു സാധനം കൊടുത്തു.അവളു തന്ന പൈസയുടെ ബാക്കി കൊടുക്കാനായി തിരിഞ്ഞപ്പഴേക്കും അവള്‍ അപ്രത്യക്ഷയായി കഴിഞ്ഞു. രണ്ടു പേരുള്ളതില്‍ റായ് ഇന്ന് ലീവായതു കാരണം ഒറ്റക്കു പണിയെടുക്കണം.ആകപ്പാടെ മടുപ്പു തോന്നി.ഇന്നാണെങ്കില്‍ തിരക്കും കുറവ്.അതെന്തായാലും നന്നായിനന്നായി.. രാത്രികടയടച്ച് വീട്ടിലെത്തുമ്പോള്‍ സമയം പതിനൊന്നായി.അമ്മ വിളമ്പി തന്ന ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.വീണ്ടും പതിവുപോലെ രാവിലെ ജോലി സ്ഥലത്തേക്കു യാത്രയായി.അന്നും അവളെത്തി വീര്യം കൂടിയ സാധനം തന്നെ വാങ്ങി.ബാക്കി വാങ്ങീട്ടെ പോകാവൂ എന്നു ഞാനോര്‍മിപ്പിച്ചു ''അത് ഞാന്‍ തനിക്കു തരുന്ന കൈമടക്കായി കൂട്ടിക്കോ'' അവള

ഭാര്യയെയോ ഭര്‍ത്താവിനെയോ അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന ചില ഘടകങ്ങള്‍..................

Image
ബഹുമാനപ്പെട്ട രക്ഷിതാക്കളെ, ഭര്‍ത്താക്കന്മാരായിട്ടുള്ള പുരുഷന്‍മാരെ, സഹോദരന്മാരായിട്ടുള്ള പുരുഷന്മാരെ, മക്കളേ ഇതൊന്നു വായിക്കുക! മനസ്സിലാക്കുക ചിന്തിക്കുക! ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങള്‍... നമ്മുടെ പെണ്‍കുട്ടികളെ, സഹോദരിമാരെ, ഇണകളെ നിര്‍ബന്ദമായും മാതാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടത്. നമ്മളും മനസ്സിലാക്കിയിരിക്കേണ്ടത് ... സ്ത്രീ പുരുഷ ബന്ധങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളയ്ക്കുന്നതല്ല. ചില സാഹചര്യങ്ങളിലൂടെ കടന്നു പോവുമ്പോള്‍ പലപ്പോഴും നമ്മളറിയാതെ സംഭവിക്കുന്നതാണ്. അതില്‍ പ്രധാനപ്പെട്ട ഘട്ടങ്ങള്‍ ഇവിടെ വിശദീകരിക്കാം... ഇവയോരോന്നും സാവധാനം വായിച്ചു ഗ്രഹിക്കാന്‍ ശ്രമിക്കുക. അതോടൊപ്പം നമ്മള്‍ കടന്നു പോയതും നമുക്ക് പരിചയമുള്ളതുമായ ജീവിതസാഹചര്യങ്ങളുമായി ചേര്‍ത്ത് വായിക്കാന്‍ ശ്രമിക്കുക... 1. ഫിസിക്കല്‍ അട്രാക്ഷന്‍ 2. പ്രോക്‌സിമിറ്റി 3. സിമിലാരിറ്റി 4. റെസിപ്രോസിറ്റി 5. ഇന്റിമസി ഫിസിക്കല്‍ അട്രാക്ഷന്‍ ******** ഒന്നാമത്തെ ഘട്ടം . പരസ്പരമുള്ള ആകര്‍ഷണം. എതിര്‍ ലിംഗത്തിലുള്ള ഒരു വ്യക്തിയുടെ സൗന്ദര്യം, ആകാരം, ശബ്ദം, ബുദ

ഒരു പരിചയവും ഇല്ലാത്ത സുന്ദരി ആയ പെണ്ണിന്റ റിക്വസ്റ്റ് വന്നപ്പോള്‍ അവന്‍ ഒന്ന് സംശയിച്ചു ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാണോ എന്ന്

Image
പതിവുപോലെ ഫേസ് ബുക്കില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് അരുണിന് ഒരു റിക്വസ്റ്റ് വന്നത് .. പണക്കാരന്‍ ആയ അച്ഛനും അമ്മയ്ക്ക് ഉള്ള ഒരേ ഒരു മകന്‍ ആണ് അരുണ്‍ , വീട്ടില്‍ പൂത്ത ക്യാഷ് അതുകൊണ്ടു തന്നെ ബിസിനസ് എന്ന പേരില്‍ പണം ദൂര്‍ത്തടിച്ചു നടക്കലാണ് ജോലി ഒരു പരിചയവും ഇല്ലാത്ത സുന്ദരി ആയ പെണ്ണിന്റ റിക്വസ്റ്റ് വന്നപ്പോള്‍ അവന്‍ ഒന്ന് സംശയിച്ചു ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാണോ എന്ന് അത് കൊണ്ട് തന്നെ റിക്വസ്റ്റ് അച്‌സിപ്റ്റ് ചെയ്തു എങ്കിലും അവന്‍ മെസേജ് അയക്കാന്‍ താല്പര്യം കാണിച്ചില്ല ഹായ് .. ഞാന്‍ രേഷ്മ ....അരുണിന്റെ വാളില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ കണ്ടീട്ടു റിക്വസ്റ്റ് അയച്ചതാണ് അതില്‍ സ്ത്രീകളെയും കുട്ടികളെയും കുറിച്ചൊക്കെ വളരെ നല്ല പോസ്റ്റുകള്‍ ആണ് മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവര്‍ക്കു വധ ശിക്ഷ നല്‍കണം എന്നും പറഞ്ഞു അരുണ്‍ ഒരു പോസ്റ്റ് ഇട്ടില്ലേ അതെനിക്ക് ഒരുപാടു ഇഷ്ടമായി ദൈവമേ അപ്പോള്‍ ഫേക്ക് അല്ല അവന് ആശ്വാസമായി അരുണ്‍ എന്ത് ചെയ്യുന്നു ഞാന്‍ ബിസിനസ് രേഷ്മയോ ഞാന്‍ ഒരു വീട്ടമ്മ ഭര്‍

ഒരു വേശ്യയെ പ്രേമിച്ച യാത്രികന്‍ .! ??

Image
എന്റ കൂടെ നില്‍ക്കുന്ന ഈ സുന്ദരിയെ നമ്മുടെ നാട്ടില്‍ വെടി, പടക്കം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട് പക്ഷെ ഞാന്‍ ഈ സുന്ദരിയേ ബഹുമാനിക്കുന്നു. മുംബൈ നഗരത്തില്‍ കാമാത്തിപുരയില്‍ (RED STREET) ഒരു സഞ്ചാരത്തിനിടയില്‍ അപ്രതീക്ഷിതമായി കണ്ട്മുട്ടിയതാണ് ഈ സുന്ദരിയെ. അവര്‍ മാറാടിയില്‍ എന്നോട് എന്തൊക്കെ ചോദിച്ചൂ എനിക്ക് ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല അപ്പോള്‍ പുള്ളിക്കാരിക്ക് മനസിലായി ഞാന്‍ ഈ നാട്ടുകാരനല്ല എന്ന് പിന്നെ ഹിന്ദിയിലായി ബാക്കി സംഭാഷണം. അവര്‍ക്ക് എന്ന പരിചയപ്പെടണം എന്ന് ഉണ്ട്. ഞാന്‍ എന്ന അവര്‍ക്കു പരിചയപ്പെടുത്തി കൊടുത്തു. പിന്നെ ഞാന്‍ അവരെപ്പറ്റി അനേഷിച്ചു. അവരുടെ പേര് ഷബാന സ്ഥലം ബംഗാളില്‍. ബംഗാളി ആയത് കൊണ്ട് ഞാന്‍ ചോദിച്ചു മുംബൈയില്‍ എന്ത് ചെയ്യുന്നു എന്ന്. അപ്പോള്‍ അവര്‍ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു ''സാര്‍ ഞാന്‍ ഒരു വേശി ആണ് എനിക്ക് ഒരു 100 രൂപ തന്നാല്‍ ഞാന്‍ ഒരു മണിക്കൂര്‍ സാറിന്റെ കൂടെ ചിലവിടാം, എനിക്ക് സ്വന്തമായി മുറിയുണ്ട് ' ഞാനും തിരിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. ''മേടം ഞാന്‍ ഒരു യാത്രികനാണ്. യാത്രകളില്‍ ഇഷ്ടപ്പെടുന്ന ഞാന്‍ ഈ സ്ഥലം ഒന്ന് കാണാന

പെണ്‍വാണിഭം പിടിയില്‍ ശരീരം പലര്‍ക്കും കാഴ്ച്ചവച്ചു, ഒരോ മണിക്കൂര്‍ ഓരോ പുരുഷന്മാര്‍, ഗര്‍ഭം ഉണ്ടാവാതിരിക്കാന്‍ ഗുളികകള്‍ കഴിച്ചു, വയസ് തിരുത്തിയാണ് പെണ്‍വാണിഭം നടത്തിയിരുന്നത്

Image
പെണ്‍കുട്ടികളെ പൂട്ടിയിട്ടു ദുബായില്‍ നടത്തിയിരുന്ന പെണ്‍വാണിഭം പിടിയില്‍ .അവള്‍ അവിടെയൊരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് പറഞ്ഞിട്ടിട്ടുള്ളതെന്ന് അമ്മ പറയുന്നു. എന്നാല്‍ വാര്‍ത്ത കേട്ടപ്പോള്‍ ആ അമ്മ തലയില്‍ കൈവച്ച് കരഞ്ഞുപോയി. പെണ്‍വാണിഭത്തിനാണ് എന്റെ മകള്‍ പോയതെന്ന കാര്യം ഞാന്‍ അറിഞ്ഞില്ലെന്ന് അമ്മ പറയുന്നു. പെണ്‍കുട്ടിയെ ദുബൈയിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭം നടത്തി വരികയായിരുന്നു.ബന്ധുവായ വീട്ടുവേലക്കാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. പെണ്‍കുട്ടിയുടെ വയസ് തിരുത്തിയാണ് പെണ്‍വാണിഭത്തിനായി ദുബായില്‍ എത്തിച്ചത്.ദുബയിലെ ഫ്ളാറ്റിലുള്ള മുറിയില്‍ ബലമായി പൂട്ടിയിട്ട ശേഷം ആവശ്യക്കാരെ ഇവിടേക്ക് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. തടവനും പിഴയ്ക്കും പുറമെ, പെണ്‍വാണിഭത്തിന് ഉപയോഗിച്ച ഫ്ളാറ്റ് പൂട്ടിയിടാനും കോടതി നിര്‍ദേശിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ മൂന്നുപേരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. ബന്ധുവായ ബംഗ്ലാദേശ് യുവതിയും രണ്ട് ബംഗ്ലദേശ് യുവാക്കളുമാണ് പിടിയിലായത്. യുവതിയുടെ സഹോദരിയുടെ 15 വയസുള്ള വളര്‍ത്തുമകളു

ശരീരത്തില്‍ എവിടെയെങ്കിലും കാന്‍സര്‍ ഉണ്ടെങ്കില്‍ ശരീരം ചില സൂചനകള്‍ നല്‍കും അത്തരം ചില സൂചനകള്‍...................

Image
ഇതാണ് കാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍. . ഇന്നത്തെക്കാലത്ത് എല്ലാവരേയും പേടിപ്പിയ്ക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താന്‍ കാന്‍സറായിരിയ്ക്കും, ഒന്നാംസ്ഥാനത്ത്. തുടക്കത്തില്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും. പലപ്പോഴും കാന്‍സര്‍ ലക്ഷണങ്ങള്‍ മറ്റു രോഗലക്ഷണങ്ങളോടു സാമ്യം കാണിയ്ക്കും, ഇതുകൊണ്ടുതന്നെ ഇത് മിക്കവാറും പേര്‍ അവഗണിയ്ക്കുകയും ചെയ്യും. കാന്‍സറിന്റെ ചില പ്രത്യേക ലക്ഷണങ്ങള്‍, അതായത് തുടക്കത്തില്‍ തന്നെ ഇവ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ അറിയൂ.. * ബ്രെസ്റ്റ് കാന്‍സറിന്റെ തുടക്കം മാറിടഭാഗത്തുണ്ടാകുന്ന ചില കഴലകളിലൂടെ തിരിച്ചറിയാനാകും. അസാധാരണമായ മുഴയോ കഴലകളോ കണ്ടാല്‍ ശ്രദ്ധിയ്ക്കുക. * ശരീരം കാന്‍സറിനെ ബാക്ടീരിയ എന്ന രീതിയിലാണ് എടുക്കുന്നത്. ഇതുകൊണ്ടുതന്ന ഇതിനെതിരെ പ്രതിരോധശേഷിയുപയോഗിയ്ക്കും, രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും ഈ ഭാഗത്ത് ചൂടു കൂടുന്നതുമെല്ലാം കാന്‍സറിന്റെ ലക്ഷണവുമാണ്. * മുറിവുകള്‍ പെട്ടെന്നുണങ്ങാത്തത് പ്രമേഹബാധയുടെ മാത്രമല്ല, കാന്‍സറിന്റെ തുടക്കലക്ഷണം കൂടിയാണ്. * മോണയിലോ നാവിലോ വായുടെ

വഴിതെറ്റി വന്ന ഒരു മിസ് കോള്‍ അവളുടെ ജീവിതം മാറ്റിമറിച്ചത് ക്രൂരമായിട്ടായിരുന്നു.............

Image
കടല്‍ കടന്നാണ് ഈ സംഭവകഥ വരുന്നത്. മരുഭൂമിയുടെ ചൂടും ചൂരുമുണ്ടതിന്. ഗള്‍ഫില്‍ ഉന്നത ജോലിയുള്ള കുടുംബിനിയുടെ ജീവിതം പരിധിക്ക് പുറത്തായത് ഒരു മിസ്ഡ് കോളിലാണ്. നാട്ടിലേക്ക് വിളിച്ച കോള്‍ മാറിക്കിട്ടിയത് അജ്ഞാതനായ യുവാവിന്. നമ്പര്‍ മാറിയതാണെന്ന ക്ഷമാപണം നടത്തി ആദ്യ വിളി അവസാനിപ്പിച്ചെങ്കിലും നാട്ടിലുള്ള യുവാവ് അതില്‍ പിടിച്ചു കയറി. ആ ബന്ധം വളര്‍ന്നു. ഗള്‍ഫിലെ വിലകൂടിയ ഫ്ളാറ്റുകളിലൊന്നില്‍ ഭര്‍ത്താവും മക്കളുമൊത്ത് കഴിയുന്ന യുവതി അവരില്ലാത്ത സമയങ്ങളില്‍ അയാളെ വിളിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും വിളികളുടെ ദൈര്‍ഘ്യം കൂടി. തിരക്കു പിടിച്ച ജീവിതത്തില്‍ ഭര്‍ത്താവില്‍നിന്ന് കിട്ടാത്തതെന്തോ ഒന്ന്; സാന്ത്വനമായും തമാശകളായും ഫോണിലൂടെ അവള്‍ക്ക് ലഭിച്ചു തുടങ്ങി. ആദ്യം ശബ്ദത്തെയും പിന്നെ അതിന്റെ ഉടമയെയും അവള്‍ എല്ലാംമറന്ന് പ്രണയിച്ചു. പലപ്പോഴും മണിക്കൂറുകളോളം കടല്‍ കടന്ന് വിളി വന്നു. ഭര്‍ത്താവിനോട് പറയാത്ത പലതും അജ്ഞാത കാമുകനുമായി പങ്കുവെക്കപ്പെട്ടു. ഇപ്പുറത്ത് ഗള്‍ഫില്‍നിന്നുള്ള സമ്പന്നയായ ഇരയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയ അയാള്‍ അത് മുതലെടുത്ത് അവളുടെ ഹൃദയത്തിലേക്ക് പടര്‍ന്നു കയറു

'എനിക്ക് യൂട്രസ് റിമൂവ് ചെയ്യണം'' മുന്നിലിരുന്ന 18 കാരിയുടെ ആവശ്യം കേട്ട ഡോ. ഭദ്ര അമ്പരന്നു..

Image
ഏറിയാല്‍ പതിനെട്ട് വയസ്സുണ്ടാകും.. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയെ ഡോ. ഭദ്ര മഹേഷ് കൌതുകത്തോടെ നോക്കി . ഒറ്റയ്ക്ക് ഗൈനക്കോളജിസ്റ്റിന്റെ മുന്നില് വന്നിരുന്ന് വിയര്‍ക്കുന്ന പെണ്‍കുട്ടി. അവള്‍ക്ക് എന്താകും പറയാനുണ്ടാവുക എന്ന് ഊഹിക്കുന്നതിനു മുന്‍പ് അവള്‍ മുഖമുയര്‍ത്തി ഡോക്ടറെ നോക്കി . ''എനിക്ക് യൂട്രസ് റിമൂവ് ചെയ്യണം'' ഭദ്ര അമ്പരന്നു. ''എന്താ?'' ഒന്നുകൂടി എടുത്തു ചോദിച്ചു . ''ഡോക്ടര്‍ എന്റെ യൂട്രസ് റിമൂവ് ചെയ്യണം. എനിക്ക് വേണ്ട ഈ ശല്യം പിടിച്ച അവയവം! എന്റെ സ്വാതന്ത്ര്യം .. എന്റെ സ്വപ്നങ്ങള് .. എല്ലാം അവസാനിക്കുന്നത് ഈ ഒറ്റ അവയവത്തിന്റെ മുന്നിലാണ് . എല്ലാ മാസവും ഞാന്‍ വെറും പെണ്ണെന്ന് അത് ഓര്മ്മിപ്പിക്കുന്നു. തളച്ചിടുന്നു.. പ്ലീസ് ഡോക്ടര്‍.. പ്ലീസ് ഹെല്‍പ് മീ..'' സാന്ദ്ര കിതച്ചു കൊണ്ട് നിര്‍ത്തി. ഡോ. ഭദ്ര മഹേഷ് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. കാലം പതിനാറ് കൊല്ലം തിരിഞ്ഞോടി. കൊച്ചു ഭദ്ര ഒരുങ്ങുകയാണ്. രാലൂര്‍കാവിലെ പൂരത്തിനു പോകാന്‍. ഗാനമേളയുംവെടിക്കെട്ടും ലക്ഷദീപാലങ്കാരവും.. മനസ് ഉത്സവപറമ്പിലെത്താന്‍ കുതിയ്ക്കുന്നു. കൂട്ടുകാരികള് നേര

പഠിക്കുന്ന സമയത്തുണ്ടായിരുന്ന അനുഭവം തുറന്നുകാട്ടിയ പെണ്‍കുട്ടി ശ്രദ്ധേയമാകുന്നു യുവാക്കള്‍ തീര്‍ച്ചയായും വായിക്കുക...............................

Image
ആ ചുരിദാര്‍ യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ വാതില്‍ കടന്നു അകത്തേക്ക് കയറുമ്പോള്‍ ഞങ്ങളെ വരവേല്‍ക്കാന്‍ അവിടെ അവനുമുണ്ടായിരുന്നു പാവാടയില്‍ നിന്നും ചുരിദാറിലേക്ക് മാറിയ ആ കാലം.... അന്ന്, തൂവെള്ളയും കടുംനീല നിറത്തിലുള്ള യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ പടികേറി ചെല്ലുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരനുഭൂതിയായിരുന്നു.... ഒരുപക്ഷെ അന്നത്തെ ചിന്താഗതിയില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പാവാടയില്‍ നിന്നും ആ ചുരിദാര്‍ യൂണിഫോമിലേക്കുള്ള മാറ്റമായിരുന്നു പ്രായത്തിന്റെയും പക്വതയുടെയും പ്രതീകം.... ആ ചുരിദാര്‍ യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ വാതില്‍ കടന്നു അകത്തേക്ക് കയറുമ്പോള്‍ ഞങ്ങളെ വരവേല്‍ക്കാന്‍ അവിടെ അവനുമുണ്ടായിരുന്നു.... എട്ടാം ക്ലാസ്സില്‍ മൂന്നുവര്‍ഷം തോറ്റു തൊപ്പിയിട്ട ആ പൊടിമീശക്കാരന്‍ ജിനു... പക്ഷേ തോറ്റു തുന്നം പാടിയതിന്റെ ഒരു ജ്യാളതയും അവന്റെ മുഖത്തു നിഴലിച്ചിരുന്നില്ല... പകരം പെന്‍സില്‍ കൊണ്ട് കറുപ്പിച്ച ആ പൊടിമീശ പിരിച്ചുവെച്ചുകൊണ്ടവന്‍ മുഖത്തെപ്പോഴും രൗദ്ര ഭാവം വരുത്തിക്കൊണ്ടേയിരുന്നു.... ഒപ്പം അവന്റെ തോല്‍വിയെ പരിഹസിച്ചിരുന്നവരുടെ മൂക്കില്‍ നിന്നും അവന്റെ ക

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടാത്തതിന്റെ 5 കാരണങ്ങള്‍.................................

Image
സമൂഹ വ്യവസ്ഥിതയുടെ ഭാഗമായി ഒഴിച്ചുകൂടാനാവാത്ത ഒന്നായാണ് നമ്മള്‍ വിവാഹത്തെ കാണുന്നത്. നിയമത്തിന്റെ പിന്‍ബലത്തോടെയും സമൂഹത്തിന്റെ അംഗീകാരത്തോടെയും സ്ത്രീയുംപുരുഷനും ഒന്നിച്ചു ജീവിക്കുമ്പോള്‍ അതിനെ മാന്യമായ ഒരു വിവാഹ ജീവിതമായി കണക്കാക്കുന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ഒരു പെണ്‍കുട്ടി ജനിക്കുന്നതു മുതല്‍ അവളുടെ വിവാഹത്തെക്കുറിച്ച് സ്വപ്നം കണ്ടു തുടങ്ങുന്നതാണ് ഒരു ശരാശരി മാതാപിതാക്കളുടെ രീതി. അതിനായി അവര്‍ അവരുടെ ആരോഗ്യവും അദ്ധ്വാനവും സമയവുമെല്ലാം അതിനായി നീക്കിവയ്ക്കുന്നു. ഒപ്പം അവര്‍ തങ്ങളുടെ ചിന്തകളോട് ചേര്‍ന്ന് വളരാന്‍ അവര്‍ കുട്ടികളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്നത്തെ തലമുറയിലുള്ള പെണ്‍കുട്ടികള്‍ പലരും വിവാഹം നീട്ടിക്കൊണ്ടു പോകുന്നതിനോ ഒഴിവാക്കുന്നതിനോ ശ്രമിക്കുന്നതായി കാണാം. പഠനം കഴിഞ്ഞതിനു ശേഷം, അല്ലെങ്കില്‍ ഒരു ജോലി കിട്ടി സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയതിനു ശേഷം മതി വിവാഹമെന്ന് പറയുന്നവരാണ് പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും. പലരും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിന് സമ്മതം മൂളുന്നവരാണ്. എങ്കിലും സ്ത്രീകള്‍ വിവാഹത്തെ വെറുക്കുന്നതിനു മറ്റു ചില കാരണങ്ങള്‍കൂടി

മരണം അടുത്തെത്തിയെന്ന് വിളിച്ചറിയിക്കും ഈ 8 ശകുനങ്ങള്‍.................

Image
ശാസ്ത്രപുരോഗതി എത്രയൊക്കെ മുകളിലെത്തിയാലും ഭൂമിയില്‍ വിശ്വാസത്തിന്റെ വേരുള്ളിടത്തോളം കാലം മരണത്തെ ജയിക്കാന്‍ മനുഷ്യനാവില്ല എന്ന് തന്നെ പറയാം. മരണത്തിനു മുന്നോടിയായി ചില ലക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാവും എന്നാണ് വിശ്വാസം. എന്നാല്‍ പലരും ഇതിനെ അന്ധവിശ്വാസമായി മാത്രമേ കണക്കാക്കുന്നുള്ളൂ എന്നതാണ് മറ്റൊരു സത്യം. മരണ ദൂതുമായി എത്തുന്ന ചില ശകുനങ്ങള്‍ ഉണ്ട്. ഇത്തരം ശകുനങ്ങളെ ആരും കാര്യമായി എടുക്കുകയില്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. ഭൂമിയില്‍ മരണത്തിന്റെ സന്ദേശവാഹകരാണ് ഇത്തരത്തിലുള്ള ചില ശകുനങ്ങള്‍. മരണമെന്ന സത്യത്തെ മാറ്റി നിര്‍ത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ അത് ഉണ്ടാക്കുന്ന വേദനയും വളരെ വലുതായിരിക്കും. നമുക്ക് പ്രിയപ്പെട്ടൊരാള്‍ പെട്ടെന്നൊരു ദിവസം എല്ലാം ഉപേക്ഷിച്ച് യാത്രയാവുന്ന അവസ്ഥ ഒരിക്കലും നികത്താന്‍ പറ്റാത്ത വിടവായിരിക്കും ജീവിതത്തില്‍ ഉണ്ടാക്കുന്നത്. എന്തൊക്കെ ശകുനങ്ങളാണ് ഇത്തരത്തില്‍ മരണത്തിനു മുന്നോടിയായി കാണിക്കുന്നത് എന്ന് നോക്കാം. മരണം അടുത്തെത്തിയെന്ന് കാണിക്കും ചില ശകുനങ്ങള്‍ ഇവയാണ് എന്നാണു പറയുന്നത്:

ഏറെ നാളുകള്‍ക്കു ശേഷമുള്ള കണ്ടു മുട്ടലിലാണ് ലൈംഗികത ഒരു വിഷയമായി ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നത്..............

Image
കുടുംബ ബന്ധത്തിലെ താളപ്പിഴകള്‍ തുറന്നെഴുതി മാനസി പി.കെ. കുടുംബത്തിലെ ദാരിദ്ര്യവും കഷ്ടപാടും ഓര്‍ത്ത് ലൈംഗിക ജീവിതം വേണ്ടെന്ന് വയ്ക്കുന്നവരാണ് പലരും. അവരുടെ നൊമ്പരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പൊളിച്ചെഴുതുകയാണ് മാനസി. മാതൃഭൂമിയിലാണ് മാനസി ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് എഴുതുന്നത്. ഭര്‍ത്താവ് ഭാര്യയെ ബലാത്സംഘം ചെയ്യുമ്പോള്‍ എന്ന അഡ്വ.സി ഷുക്കൂറിന്റെ ലേഖനം വായിക്കുമ്പോഴാണ് എനിക്ക് അവളെ ഓര്‍മ്മ വന്നത്. ഏറെ നാളുകള്‍ക്കു ശേഷമുള്ള കണ്ടു മുട്ടലില്‍ ഞങ്ങള്‍ കുറച്ച് പെണ്ണുങ്ങള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ലൈംഗികത ഒരു വിഷയമായി കടന്നു വന്നത്. ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞ് സന്തോഷങ്ങളും, തമാശകളും, പൊട്ടിച്ചിരികളും മുഴങ്ങുന്നതിന്റെ നടുവിലാണ് അവര്‍ അത് പറഞ്ഞത്. അയാളുമായി സെക്സ് ചെയ്യുമ്പോള്‍ ഞാന്‍ കറങ്ങുന്ന ഫാന്‍ നോക്കി കിടക്കാറാണ് പതിവെന്ന്. പൊടുന്നനെ നിശബ്ദമായ ഞങ്ങളുടെ ഇടയില്‍ നിര്‍വ്വികാരതയോടെ ഇരുന്ന് അവള്‍ പറഞ്ഞു, അയാളോടുള്ള പ്രണയമൊക്കെ നശിച്ചിട്ട് കാലം കുറേയായി, രണ്ട് കുട്ടികളുണ്ട്, എനിക്കാണെങ്കില്‍ സ്ഥിര വരുമാനമൊന്നുമില്ല. ഇറങ്ങിപ്പോയാ

പെണ്‍കുട്ടികള്‍ ഇതൊന്നും ചെയ്യരുത്; വൈറലായി അമ്മയുടെ കുറിപ്പ്...................

Image
തിരിച്ചറിവാകുന്ന പ്രായത്തില്‍ത്തുടങ്ങി പെണ്‍കുട്ടികള്‍ കേട്ടുതുടങ്ങുന്ന ചില അരുതുകളുണ്ട്. എന്നാല്‍ ഇവിടെയൊരു...അമ്മ സമൂഹമാധ്യമങ്ങളില്‍ സംസാരമാവുന്നതു തന്നെ...അരുതുകളെക്കുറിച്ച് തന്റെ മകള്‍ക്കെഴുതിയ കുറിപ്പിന്റെ പേരിലാണ്. തെറ്റിദ്ധരിക്കണ്ട നെഗറ്റീവായ...രീതിയിലല്ല ഈ അമ്മ അരുതുകളെക്കുറിച്ചു പറയുന്നത്. ഒരു പെണ്‍കുട്ടി എങ്ങനെയായിരിക്കണം...എന്നത് അക്കമിട്ടു നിരത്തിക്കൊണ്ട് ഈ അമ്മ പറയുന്നതിങ്ങനെ.... ആണ്‍സുഹൃത്തുക്കള്‍ പെണ്‍കുട്ടികളെ പുറത്തു കറങ്ങാന്‍ ക്ഷണിക്കും. താല്‍പര്യമില്ലെങ്കില്‍... അതു തുറന്നു പറയുക. അല്ലാതെ എന്തുകൊണ്ട് കൂടെ ചെല്ലാന്‍ കഴിയില്ല എന്നൊന്നും... വിശദീകരിക്കാന്‍ നില്‍ക്കണ്ട... വിശക്കുന്നത് ആള്‍ക്കൂട്ടത്തിനു മുന്‍പില്‍ നില്‍ക്കുമ്പോഴാണെങ്കില്‍പ്പോലും ഇഷ്ടപ്പെട്ട ഭക്ഷണം... കഴിക്കുന്നതില്‍ മടിവിചാരിക്കേണ്ട കാര്യമില്ല. അവര്‍ക്കെന്തു തോന്നും എന്നൊന്നും ചിന്തിക്കാതെ... നിനക്കിഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കഴിക്കുക. പിസയാണു കഴിക്കാന്‍...തോന്നുന്നതെങ്കില്‍ അതു തന്നെ കഴിക്കുക.... നിനക്കിഷ്ടമില്ലാത്ത വസ്ത്രം യാതൊരു കാരണവശാലും ധരിക്കരുത്... ആരും പുറത്തുകൊണ്ടുപോകാനില

ഞാന്‍ നല്ലോണം വിയര്‍ത്തിരുന്നു; ആദ്യയിട്ടാണ് അറിയാത്ത ഒരാളുടെ കൂടെയിരുന്നു

Image
കല്ല്യാണം ഉറപ്പിച്ചുകഴിഞ്ഞു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഫോണ്‍ വിളിയും ചെറിയ കറക്കവും ഉണ്ടാവാറുണ്ട് .. നല്ലോണം വിയര്‍ത്തിരുന്നു ഞാന്‍..! ആദ്യായ്ട്ടാ പരിചയല്ലാത്ത ആണൊരുത്തന്റെ മുന്‍പീന്ന് വര്‍ത്താനം പറയു നല്ലോണം വിയര്‍ത്തിരുന്നു ഞാന്‍..! ആദ്യായ്ട്ടാ പരിചയല്ലാത്ത ആണൊരുത്തന്റെ മുന്‍പീ ന്നത്.. സ്വന്തം വീട്ടിലെ സ്വീകരണമുറിയില്‍ തന്നെയാണല്ലോന്നോര്‍ത്തപ്പോള്‍ ഒരിത്തിരി ധൈര്യം വന്നെങ്കിലും എനിക്കന്നേരം ജംഷിക്കാനോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പറ്റീര്‍ന്നില്ല..! മൂപ്പര് നല്ല മാന്യതയോട് കൂടിത്തന്നെയായിരുന്നു എന്നോട് സംസാരിച്ചത്.. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.. പഠനത്തെക്കുറിച്ചും കുടുംബകാര്യങ്ങളുമെല്ലാം...!അവസാനം ''കാണാം'' എന്നും പറഞ്ഞ് സലാം ചൊല്ലി മടങ്ങിയപ്പം തന്നെ ഉമ്മി എന്നോട് വന്ന് ചോദിച്ചു..''ഇഷ്ടായോ ഓനെ ന്റെ കുട്ടിക്ക്..?''ഒരു വിവാഹത്തെക്കുറിച്ച് അന്നേ വരെ മനസ്സ് പൊരുത്തപ്പെട്ടിട്ടില്ലായിരുന്നെങ്കിലും ജംഷിക്കാന്റെ മാന്യമായ സംസാരവും അടുക്കവും ചിട്ടയുമുള്ള ഭാവങ്ങളും എന്നെ ആ വിവാഹത്തിന് സമ്മതിപ്പിച്ചു..!പഠനകാലത്തുപോലും ആണ്‍കുട്യോളുമായി ചങ്ങാത്തമില്ലാത്തോ