Posts

Showing posts from February, 2018

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

Image
തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള യുവാവിന്റെ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച പെണ്‍കുട്ടിയുടെ മുന്‍ കാമുകനായ തമിഴ്‌നാട് സ്വദേശിയെ പോലീസ് കണ്ടെത്തി. നീലഗിരി സ്വദേശി മുകിലന്‍ സെല്‍വകുമാറിനെ (24) പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് സംഭവം. പെണ്‍കുട്ടി കോയമ്പത്തൂരില്‍ നെഴ്‌സിംഗിനു പഠിക്കുമ്പോഴാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുകിലനുമായി പ്രണയത്തിലാകുന്നത്. ഇയാള്‍ കോയമ്പത്തൂരിലെ ലക്ഷമി മെറ്റല്‍സ് ജീവനക്കാരനായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ വാടക വീട്ടിലും ഹോട്ടല്‍ മുറിയിലും എത്തിച്ച് പീഢിപ്പിക്കുകയും പെണ്‍കുട്ടി അറിയാതെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. മുകിലന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി ക്രമേണ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെ മുകിലന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരുന്ന യുവാവിന് ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് മറ്റു പലര്‍ക്കും ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. ഇതിനായി ഇയാള്‍ പ്രത്

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................

Image
ചുമലില്‍ എന്റെ കൈ അമര്‍ന്നപ്പോഴാണ് ലതിക തിരിഞ്ഞു നോക്കിയത്. കരഞ്ഞു കലങ്ങിയ കണ്ണോടെ നിലത്തിരിക്കുകയായിരുന്നു അവള്‍. ബെഡിനോട് ചേര്‍ന്ന് തല ചായ്ച്ചു. കയ്യില്‍ ഞങ്ങളുടെ പാറുവിന്റെ ഫോട്ടോ. ഞങ്ങളുടെ മൂന്ന് മക്കളില്‍ മൂത്തവള്‍ അവളെ കുറച്ചു ബലമായി തന്നെ പിടിച്ചു എഴുന്നേല്പിക്കേണ്ടി വന്നു. ''എന്താടോ താന്‍ ഇങ്ങനെ? താന്‍ കൂടെ തളര്‍ന്നാല്‍ എനിക്കാരാടോ പിന്നെ ഒരു ധൈര്യത്തിനു'' അവളെ അടുത്തു ചേര്‍ത്തിരുത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സ്വയം ഒരു ആശ്വസിപ്പിക്കല്‍ തേടി,ഒരു ആശ്രയം തേടി എന്റെ മനസ്സും കണ്ണീര്‍ തേടുന്നുണ്ടായിരുന്നു. ''ഞാന്‍ അല്ലെ വേണുവേട്ടാ എന്റെ മോളുടെ ഈ അവസ്ഥയ്ക്ക് കാരണം. എന്റെ കുറ്റപ്പെടുത്തലുകളും ചീത്ത പറച്ചിലും കൂടപിറപപ്പുകളില്‍ നിന്ന് ഒറ്റപെടുത്തുകയും ചെയ്തിട്ടല്ലേ അവള്‍ എല്ലാം മറച്ചു വെച്ചതും ഇനി ആര്‍ക്കും ശല്യമാവില്ല എന്നു എഴുതി വെച്ചു ഇറങ്ങി പോയതും. ഞാന്‍ അല്ലേ കാരണക്കാരി'' ലതികയുടെ വാവിട്ട നിലവിളിക്ക് മുന്നില്‍ ആശ്വസിപ്പിക്കാന്‍ പോലും ആവാതെ തളര്‍ന്നിരുന്നു പോയി. ''പോവണ്ടേ നമ്മുക്ക്. ട്രെയിനിന് സമയം ആവുന്നു. നാളെ കഴിഞ്ഞാല്‍

യുവതിയും കാമുകനുമായുള്ള ലൈംഗീക വേഴ്ചയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സംഭവം തിരുവനന്തപുരത്ത്. തമിഴ് കാമുകന്‍ അറസ്റ്റില്‍==============================

Image
എത്ര കേട്ടാലും എത്ര കണ്ടാലും പഠിക്കില്ല എന്നത് ഇക്കാലത്ത കാമുകിമാര്‍ക്ക് വേണ്ടി മാത്രമുള്ള പ്രയോഗമാക്കി ചുരുക്കണം. കാരണം അവരാണ് ഈ വാചകത്തെ നിമഷം പ്രതി അന്വര്‍ത്ഥമാക്കിക്കൊണ്ടിരിക്കുന്നത്. ഒരു മൊബൈല്‍ ഫോണ്‍ ദൃശ്യമോ ചിത്രമോ കാരണം ജീവിതം തുലഞ്ഞു പോകുന്ന നൂറുകണക്കിന് സ്ത്രീ ജീവിതങ്ങളെ ദിവസവും കണ്ടാലും കാമുകന്റെ മൊബൈല്‍ ഫോണിന് മുന്നില്‍ തുണി ഉരിയാന്‍ പെണ്‍കുട്ടികള്‍ക്ക് മടിയില്ലാത്തത് എന്തു കൊണ്ടാണ്. തിരുവനന്തപുരത്ത് നിന്നും പുതിയ ദുരന്തം വന്നു കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള യുവാവിന്റെ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ വാട്‌സാപ്പിലും മറ്റും പ്രചരിച്ചിരുന്നു. ഇതിനു പിന്നില്‍ പെണ്‍കുട്ടിയുടെ മുന്‍ കാമുകനായ തമിഴ്‌നാട് സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. നീലഗിരി സ്വദേശി മുകിലന്‍ സെല്‍വകുമാര്‍ (24) പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷംഅവസാനത്തിലാണ് സംഭവം. പെണ്‍കുട്ടി കോയമ്പത്തൂരില്‍ നെഴ്‌സിംഗിനു പഠിക്കുമ്പോഴാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുകിലനുമായി പ്രണയത്തിലാകുന്നത്. ഇയാള്‍ കോയമ്പത്തൂരിലെ ലക്ഷമി മെറ്റല്‍സ് ജീവനക്കാരനായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ വാടക വീട്ടിലും ഹ

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

Image
'ഇരുപത്തിയെട്ടു വയസ്സുള്ള വിവാഹിതയാണ് ഞാന്‍. ഒരു പെണ്‍കുട്ടിയുടെ മാതാവുമാണ്. കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം വിദേശത്താണ്. ഒന്‍പതു വയസ്സുള്ള മകള്‍ സ്‌കൂളില്‍ പോകും. പിന്നെ താമസസ്ഥലത്ത് ഞാന്‍ ഒറ്റയ്ക്കാണ്. ആ സമയത്ത് എന്റെ വീട്ടില്‍ ഒരു അതിഥി വരാറുണ്ടായിരുന്നു. അയാള്‍ എന്റെ നാട്ടുകാരനും അയല്‍ക്കാരനുമായിരുന്നു. നേരം കളയാനായി ഇയാളുമായി വര്‍ത്തമാനം പറഞ്ഞിരിക്കുമായിരുന്നു. ഭര്‍ത്താവ് അത്രയധികമൊന്നും സംസാരിക്കുന്ന പ്രകൃതമല്ല. നാട്ടുകാരന്‍ നല്ല തമാശയൊക്കെ പറയുന്നയാളായിരുന്നു. ക്രമേണ ഞാന്‍ അയാളുമായി സ്നേഹബന്ധത്തിലായി. എല്ലാ വിധത്തിലുമുള്ള അടുപ്പവുമുണ്ടായി. ഭര്‍ത്താവില്‍നിന്ന് ലഭിക്കാത്ത സുഖവും സന്തോഷവും ഇയാള്‍ തന്നു. അയാളെ ഒരു ദിവസംപോലും കാണാതിരിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയിലായി. ഒപ്പം ഞാന്‍ എന്റെ ഭര്‍ത്താവിന്റെ കൂടെയും ജീവിച്ചു. അതുകൊണ്ട് അപ്പോഴൊന്നും ഒരു സംശയവുമുണ്ടായിരുന്നില്ല. എങ്ങനെയോ ഭര്‍ത്താവ് ഈ അടുപ്പത്തെക്കുറിച്ചറിഞ്ഞു. ഒരു ദിവസം അദ്ദേഹം ജോലിസ്ഥലത്തുനിന്ന് വന്ന് വീടിന്റെയടുത്ത് പതുങ്ങിനിന്ന് ആളെ കണ്ടുപിടിച്ചു. അങ്ങനെയൊരു ബന്ധം ഇല്ലെന്നു പറയാന്‍ പറ്റാത്തവിധത്തിലുള

അയാള്‍ എന്നെ സ്വന്തം ഭാര്യ കൂടി ആക്കി, എന്റെ ബാല്യവും, കൌമാരവും എന്റെതല്ലാതാക്കി മാറ്റി... വിദേശജോലി തേടി പോയ എന്റെ അമ്മ ഇതൊന്നും അറിഞ്ഞില്ല------------------------------

Image
ഒറ്റ ശ്വാസത്തിലാണ് അനുരാധ പടവുകള്‍ മുഴുവനും കയറിയത്. എന്നും താമസിച്ചേ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങാന്‍ കഴിയുന്നുള്ളു, തനിക്ക് ടൈംമാനേജ്മെന്റ്  അറിയില്ല എന്ന് മറ്റുള്ളവര്‍ പറയുന്നത് ശരിയായിരിക്കുമോ? ഹോസ്പിറ്റലിന്റെ  കിഴക്കേ അറ്റത്തുള്ള കോറിഡോറില്‍ മൂന്നാമത്തെ  വാതിലിനു  മുന്‍പില്‍ എത്തിയപ്പോഴേക്കും  അവള്‍ കിതച്ചു പോയി. പക്ഷെ ഊറിയ ഒരു ചിരിയോടെ ചമ്മല്‍ മറച്ച് അകത്തു കടന്നു. ഹാന്‍ഡ് ഓവര്‍ തുടങ്ങികഴിഞ്ഞിരിക്കുന്നു. റിപ്പോര്‍ട്ട് എഴുതാനുള്ള പേപ്പര്‍ എടുത്തു കസേരയിലേക്ക് ഇരുന്നപ്പോള്‍ യമുനാറാണി സിസ്റ്ററിന്റെ  കടന്നല്‍ കുത്തിയപോലെ ഉള്ള മുഖത്തേക്ക് ഒന്ന് പാളി നോക്കി. ഇന്നും താമസിച്ചതിനുള്ള കടുക്കാകഷായം അവര്‍ തരും എന്ന് ഉറപ്പായി. ഈശ്വരാ രക്ഷതു! റിപ്പോര്‍ട്ട് അര മണിക്കൂറോളം നീളും. 25 പേഷ്യന്‍സിന്റെ ഹാന്‍ഡ് ഓവറാണ്. റിപ്പോര്‍ട്ട് കഴിയുമ്പോഴേക്കും കിതപ്പ് അടങ്ങും. അത്ര തന്നെ. ക്രോണിക്ക് രോഗങ്ങളുള്ള പേഷ്യന്‍സിന്റെ വാര്‍ഡാണ്. എന്നും കേട്ടത് തന്നെ ഇന്നും. ഓരോ രോഗികളുടെയും മരുന്ന് വരെ മനപാഠമായിരിക്കുന്നു. അത് പോലെ അവരുടെ മനസും. ഇത് ഈ മാസത്തെ അവസാനത്തെ വെള്ളിയാഴ്ചയാണ്. രോഗികളുടെ കൂടെ ബന്ധുക്കള്‍ക

ഈ സമയങ്ങളില്‍ ബന്ധപ്പെടുന്നത് അപകടം ക്ഷണിച്ചു വരുത്തും

Image
ഗര്‍ഭകാലം ആശകളുടേയും അതേ സമയം ആശങ്കകളുടേയും കാലമാണ്. എന്തു ചെയ്യാം, എന്തു ചെയ്തു കൂടാ എന്ന ആശങ്കളുള്ള കാലം. ഗര്‍ഭകാലസംശയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗര്‍ഭകാല സെക്സ്. ഇത് അബോര്‍ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ വരുത്തുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഇത്തരം സംശയങ്ങള്‍ ഉള്ളവരല്ലെങ്കില്‍ പോലും ഗര്‍ഭകാലത്തെ സെക്സ് യൂട്രസിനുള്ളിലെ കുഞ്ഞിനെ വേദനിപ്പിയ്ക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഗര്‍ഭകാല സെക്സ് വാസ്തവത്തില്‍ കുഞ്ഞിനെ വേദനിപ്പിയ്ക്കമോ, ഇതേക്കുറിച്ചു കൂടുതലറിയൂ, സാധാരണ ഗതിയില്‍ ഗര്‍ഭകാല സെക്സ് കുഞ്ഞിനെ വേദനിപ്പിയ്ക്കുമെന്ന ന്യായങ്ങള്‍ക്കടിസ്ഥാനമില്ല. കാരണം കുഞ്ഞ് യൂട്രസിനുള്ളിലാണ് രൂപപ്പെടുന്നത്. ഗര്‍ഭാശയമുഖവും ആവരണവുമെല്ലാം കുഞ്ഞിനെ കാത്തു സംരക്ഷിയ്ക്കുന്നു. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍, പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളില്‍ സ്ത്രീയ്ക്ക് മര്‍ദമേല്‍പ്പിയ്ക്കുന്ന തരത്തിലുള്ള സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ആയാസകരമായ പൊസിഷനുകളും മറ്റും. ഇത്തരം പൊസിഷനുകളും സ്ത്രീയുടെ വയറ്റില്‍ മര്‍ദമേല്‍പ്പിയ്ക്കുന്ന തരത്തിലുള്ള സെക്സ് പരീക്ഷണങ്ങളും അപൂര്‍വമായെങ്കിലും അബോര്‍ഷന്‍ പോലുള്ള പ്രശ്ന

വിവാഹേതര ബന്ധങ്ങള്‍ക്ക് തുടക്കത്തിലുള്ള ആവേശം കഴിയുമ്പോള്‍ സംഭവിക്കുന്നത്...................

Image
സത്യത്തില്‍ ഇപ്പോള്‍ കുടുംബ പ്രശ്‌നങ്ങളെ കാള്‍, വരുന്നത് വിവാഹേതര ബന്ധങ്ങള്‍ടെ കൗണ്‍സിലിങ് ആണെന്ന് പറയാം. മിക്ക ദിവസങ്ങളിലും ഒരു കോള്‍ എങ്കിലും എത്തും. എല്ലാവരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തം ആണ്. കണ്ടു, കേട്ട്, മനസ്സിലാക്കിയ വസ്തുത എന്തെന്നാല്‍. വിവാഹ ജീവിതത്തേക്കാള്‍ പിരിമുറുക്കങ്ങള്‍ ഇത്തരം ബന്ധങ്ങളില്‍ ഉണ്ട്. തുടക്കത്തില്‍ അനുഭവിക്കുന്ന അത്യുജ്ജ്വല സന്തോഷങ്ങളുടെ തിരയിളക്കം ഒന്ന് കെട്ടടങ്ങി കഴിയുമ്പോള്‍ മുതല്‍..! ആത്മാര്‍ത്ഥതയോടെ ബന്ധം സ്വീകരിച്ചവര്‍ ആണേല്‍ ആ നേരങ്ങളില്‍ വിഷാദരോഗവും ആത്മഹത്യ പ്രവണതയും, ശക്തമാണ്. തിരിച്ചറിവാകാം മടുപ്പാകാം, വിവാഹേതര ബന്ധത്തിന് ആയുസ്സു അത്ര കൂടുതല്‍ അല്ല. ദാമ്പത്യത്തിലേയ്ക്ക് തിരിച്ചു കേറിയാലും ഇല്ലേലും, ഭൂരിപക്ഷം ബന്ധങ്ങളുടെയും പരമാവധി കാലയളവ് നാലോ അഞ്ചോ വര്ഷം ആയിട്ടാണ് കാണുന്നത്. ചുരുക്കം ചിലത്, കടിച്ചു പിടിച്ചു മുന്നോട്ടു കൊണ്ട് പോകും. പങ്കാളിയില്‍ നിന്നും തന്നിലേക്ക് എത്തിയ ആള്‍ക്ക് തന്നില്‍ നിന്നും മറ്റൊരാളിലേക്ക് എത്താനുള്ള മനസ്സ് ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം. എന്നിരുന്നാലും മനസ്സാണ്. ചതിയില്‍ പിന്നെ വഞ്ചന എന്ന മനസ്സ

മുപ്പത്തിയേഴുകാരിയായ സീരിയല്‍ നടിയെ ഫിറ്റ്നസ് സെന്ററിനുള്ളില്‍ വച്ച് പീഡിപ്പിച്ചു

Image
ഫിറ്റ്നസ് സെന്ററില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടിയുടെ പരാതി.നടി സ്ഥിരമായി വര്‍ക്ക് ഔട്ടിന് പോകുന്ന മുംബൈയിലെ അന്ധേരിയില്‍ വച്ച് വെര്‍സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ പീഡിപ്പിച്ചു എന്നാണ് മുപ്പത്തിയേഴുകാരിയായ നടി നല്‍കിയിരിക്കുന്ന പരാതി. നടിയുടെ പരാതിയില്‍ അംബോലി പോലീസ് വിശ്വനാഥ ഷെട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഫിറ്റ്നസ് സെന്ററിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരംജിത് സിങ് ദഹിയ അറിയിച്ചു.കേസില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. ആന്ധേരി വെസ്റ്റിലെ ഫിറ്റ്നസ് സെന്ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെവച്ച് നടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. ഇതിന് വഴങ്ങാതായതോടെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും തന്നെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും നടി പരാതിയില്‍ പറഞ്ഞു.

കിടക്ക പങ്കിടാന്‍ യുവാവിനെ ക്ഷണിച്ചു, ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു, യുവാവ് വഴങ്ങിയില്ല, പിന്നീടുണ്ടായത് ഇങ്ങനെ--------------

Image
പതിനെട്ടുകാരനായ സിറിയന്‍ പൗരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ തുടങ്ങി. എമിറേറ്റി പൗരനാണ് പ്രതി. സെയില്‍സ്മാനായ സിറിയക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതി വാട്ട്സ് ആപ്പ് നമ്പര്‍ വാങ്ങി സ്ഥിരം സന്ദേശങ്ങള്‍ അയക്കുമായിരുന്നു. 2017 ഡിസംബര്‍ 2ന് സിറിയക്കാരനെ കാത്ത് നിന്ന പ്രതി അത്താഴം വാഗ്ദാനം ചെയ്ത് ഒരു ഹോട്ടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ തന്റെ വീടൊന്ന് സന്ദര്‍ശിച്ച് പോകാമെന്ന പ്രതിയുടെ വാഗ്ദാനം സ്വീകരിച്ച സെയില്‍സ്മാന് അവിടെ നിന്നും ലഭിച്ചത് മോശം അനുഭവമാണ്. വില്ലയിലെത്തിയതോടെ മുറിയുടെ വാതിലടച്ച് കുറ്റിയിട്ട പ്രതി സെയില്‍സ്മാനെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വഴങ്ങാതായപ്പോള്‍ 5 പേരെ കൂട്ടിക്കൊണ്ടുവന്ന് കൂട്ട ലൈംഗീക പീഡനത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ സെയില്‍സ്മാന്‍ മതില്‍ ചാടി മരത്തിന് പിന്നില്‍ ഒളിച്ചിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ഇയാള്‍ പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ടത് പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളയാണെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് കടത്

വീട്ടിലെ അലമാര കുത്തി തുറന്നു ഭര്‍ത്താവിന്റെ 60,000 രൂപയും ആറുപവനുമായി 2 മക്കളുടെ അമ്മയായ യുവതി ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടി, എന്നാല്‍ പിന്നീട് ഇരുവര്‍ക്കും കിട്ടിയത് എട്ടിന്റെ പണി--------------

Image
പയ്യോളിയില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ കര്‍ണാടകയില്‍ പോലീസ് പിടിയിലായി. പയ്യോളി കൊളാവിപ്പാലത്ത് നിന്നും കോട്ടക്കലില്‍ നിന്നുമായി കഴിഞ്ഞ ദിവസം ഒളിച്ചോടിയ കമിതാക്കളായ അയനിക്കാട് ചെത്തു പറമ്പില്‍ ഷിബീഷ് (31), കോട്ടക്കല്‍ പള്ളിത്താഴ ശ്രീത്ത (30) എന്നിവരാണ് പോലീസ് പിടിയിലായത്.കര്‍ണാടകയിലെ വീരാജ്പേട്ടയിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ലോഡ്ജില്‍ താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പയ്യോളി പോലീസ് വീരാജ്പേട്ട പോലീസിനെ ബന്ധപ്പെടുകയായിരുന്നു. വീരാജ്പേട്ട പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം പയ്യോളിയില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏഴിന് പകല്‍ പതിനൊന്നരക്കാണ് അമ്മയുടെ ബന്ധുവിന്റെ വീട്ടില്‍ പോകാനുണ്ടെന്ന് പറഞ്ഞ് ശ്രീത്ത കോട്ടക്കലിലെ ഭര്‍തൃ വീട്ടില്‍ നിന്ന് പോയത്. വീട്ടിലെ അലമാര കുത്തിതുറന്ന് ഭര്‍ത്താവ് സൂക്ഷിച്ച അറുപതിനായിരം രൂപയും മകന്റെ മാല ഉള്‍പ്പെടെ ആറു പവന്‍ സ്വര്‍ണ്ണവുമായാണ് ഇവര്‍ പോയതെന്ന് ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാമുകനായ ബസ് കണ്ടക്ടര്‍ ഷിബീഷിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

24 കാരിയായ യുവതിയെ അമ്മ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, കാരണം ഞെട്ടിക്കുന്നത്.................................

Image
24 വയസ്സുകാരിയെ അമ്മ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിയില്‍ ഒളിപ്പിച്ച് വെച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ പ്രാപ്തി സിങ്ങിനൊണ് വളര്‍ത്തമ്മയായ മീനു കൗര്‍ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് അറിയുന്നത്. രണ്ട് വര്‍ഷം മുമ്പാണ് മീനു കൗറിന്റെ ഭര്‍ത്താവ് അജിത്ത് സിങ്ങ് മരണപ്പെട്ടത്. അജിത്ത് സിങ്ങിന്റെ ഒന്നാമത്തെ ഭാര്യയിലുണ്ടായ മകളായിരുന്നു പ്രാപ്തി സിങ്ങ്. പിതാവ് മരിച്ചതിന് ശേഷം വളര്‍ത്തമ്മയായ മീനു കൗറും പ്രാപ്തിയും തനിച്ചാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട് വിറ്റ് പണം വീതം വെക്കണമെന്നാവശ്യപ്പെട്ട് മീനു കൗര്‍ പ്രാപ്തിയുമായി നിരന്തരം വഴക്കിട്ടിരുന്നു. എന്നാല്‍ പ്രാപ്തി ഇതിന് ഒരുക്കമായിരുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴാം തീയ്യതി രാത്രി ഇതിനെ ചൊല്ലി വഴക്കിട്ടതിനെ തുടര്‍ന്ന് അത്താഴം കഴിക്കാതെ മുറിയിലേക്ക് പോയ പ്രാപ്തിയെ മീനു പിറകില്‍ നിന്നും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കത്തിയുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി സ്റ്റോര്‍ മുറിയില്

വാട്‌സാപ്പ്‌ലൂടെ പരിചയപെട്ട പെണ്‍കുട്ടിയെ കല്യാണം കഴിച്ചു, ആദ്യ രാത്രിയില്‍ കിട്ടിയ 8ന്റെ പണി-----------------

Image
മണിയറയുടെ വാതില്‍ തുറന്നു നമ്ര മുഖിയായി കയ്യില്‍ ഒരു ഗ്ലാസ് പാലുമായി തന്റെ ഭാര്യ വരുന്നതും നോക്കിയിരിക്കുകയായിരുന്നു മധു, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ. വളരെ വൈകി കല്യാണം കഴിക്കുന്ന ഒരാണിന്റെ മുഖത്തുണ്ടാകുന്ന എല്ലാ അക്ഷമയും മധുവിന്റെ മുഖത്തും ഉണ്ടായിരുന്നു. ആദ്യരാത്രിയില്‍ പറയേണ്ട ഡ യലോഗ്‌സ് എല്ലാം ഒന്നുകൂടി പറഞ്ഞു നോക്കി. ഇതു കാണുമ്പോള്‍ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെയാണ് ഓര്‍മ വരുന്നത്. മധുവിന് എവിടെയോ തെറ്റി. തല കുലുക്കി വീണ്ടും ഒരിക്കല്‍ കൂടി പറഞ്ഞു നോക്കുന്നു. SSLC പരീക്ഷക്ക് കോപ്പി അടിച്ചപ്പോ പോലും ഇത്ര ടെന്‍ഷന്‍ ഉണ്ടായിട്ടുണ്ടാവില്ല. അതിനു മറ്റൊരു കാരണം കുടി ഉണ്ട്. ഇന്നാണ് പെണ്‍കുട്ടിയോട് ആദ്യമായി സംസാരിക്കാന്‍ പോകുന്നത്. ഇതിനു മുന്‍പുള്ള കമ്മുണി ക്കേഷന്‍ മുഴുവന്‍ whatsapp വഴിയായിരുന്നു. പെണ്ണ് കാണാന്‍ ചെന്നപ്പോ പേര് ചോദിച്ചത് പോലും whatsapp ലൂടെയാണ്. പേരിനു മുന്‍പേ ചോദിച്ചത് whatsapp ഫോണ്‍ നമ്പര്‍ ആയിരുന്നു. മധുവിന്റെ റിഹേര്‍സല്‍ അങ്ങനെ തകര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് whatsapp ശബ്ദിച്ചത്. ഈശ്വരാ, ആരാ ഈ സമയത്ത്? ഏതെങ്കിലും കാലമാടന്മാര്‍ പണി തരാന്‍ പോവുകയാണോ? wha

പത്തു വര്‍ഷം ഒന്നിച്ച് ജീവിച്ച് രണ്ട് മക്കളും ആയികഴിഞ്ഞ് അയാള്‍ എന്നോട് പറഞ്ഞു 'നിന്റെ അനുജത്തിയുമായി ഞാന്‍ പ്രണയത്തിലാണ് ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ നീ ഒഴിഞ്ഞു തരണം' ജീവനു തുല്യം സ്‌നേഹിച്ച ഭര്‍ത്താവ് തന്റെ അനുജത്തിയെ കണ്ട് ഭ്രമിച്ച് പോയതിനെകുറിച്ച് ഹൃദയം തകര്‍ന്ന് ഒരു പെണ്‍കുട്ടി എഴുതുന്നു---------------------

Image
ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ വളരെയേറെ വിലകല്‍പ്പിക്കുന്ന ഒന്നാണ് കുടുംബം. ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തിലുണ്ടായാല്‍ അത് ഓരോ അംഗത്തേയുമാണ് ബാധിക്കുന്നത്. മലയാളികളുടെ മാറിയ ജീവിത സാഹചര്യത്തില്‍ കുടുംബ ബന്ധങ്ങള്‍ അത്ര ശുഭകരമല്ലെന്ന സൂചനയാണ് പലയിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഇതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് ഒരു യുവതിയുടെ കത്ത്. കാരണം പത്തുവര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തിനു ശേഷം ഭര്‍ത്താവ് അവളോട് പറഞ്ഞ കാര്യങ്ങള്‍ കേട്ട് ആ യുവതി തകര്‍ന്നു പോയി. തന്റെ അനുജത്തിയുമായി ഭര്‍ത്താവ് പ്രണയത്തിലാണെന്നും അവള്‍ക്കായി താന്‍ ഒഴിഞ്ഞു തരണമെന്നുമായിരുന്നു അയാളുടെ വാക്കുകള്‍. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി തന്റെ അനുഭവം വെളിപ്പെടുത്തിയത് വനിത മാസികയിലേക്ക് അയച്ച ഒരു കത്തിലുടെയാണ്. അദ്ദേഹത്തിന്റെ സൗമ്യമായ ശബ്ദത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞു, 'നിനക്കിവിടെ കഴിയാം, ഞങ്ങള്‍ക്കും കുട്ടികള്‍ക്കുമൊപ്പം. പക്ഷെ എനിക്ക് നിന്നെ ഭാര്യയായി കാണാന്‍ കഴിയില്ല.' എത്രയെളുപ്പമാണ് പത്തു വര്‍ഷം നീണ്ടു നിന്ന സുന്ദരമായ ദാമ്പത്യം അവിടെ തകര്‍ന്നുവീണത്, യുവതി പറയുന്നു.

തന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കടിഞ്ഞാണിട്ട ഭര്‍ത്താവിന്റെ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ ആ ഭാര്യ ചെയ്തത്.................

Image
ഈ ഭാര്യ മാസ്സാണ്''കല്യാണം കഴിഞ്ഞാലും എന്നെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കാം എന്ന് ഇക്ക പറഞ്ഞോണ്ടല്ലേ ഞാനും എന്റെ വീട്ടുകാരും ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നിട്ട് ഇപ്പോ ഇനി മുതല്‍ എന്നോട് കോളേജില്‍ പോവേണ്ട എന്ന് പറയുന്നത് ശരിയാണോ'സാജിത തന്റെ പരിഭവം മനാഫിനെ അറിയിച്ചു. അത് കേട്ട ഭാവം നടിക്കാതെ അവന്‍ അവളുടെ പിറകിലൂടെ കെട്ടിപ്പിടിച്ച് പിന്‍കഴുത്തില്‍ ചുംബിച്ചു. അവള്‍ കുതറിമാറി അവനെ നോക്കി കണ്ണുരുട്ടി. ''ഞാന്‍ ചോദിച്ചതിന് ഉത്തരം പറ ഇക്കാ''''ഓ പിന്നേ, നീ പഠിച്ചിട്ട് ഇനി ഡോക്ടര്‍ ആവാന്‍ പോവല്ലേ''''എന്റെ പൊന്നിക്ക, ഡോക്ടര്‍ ഒന്നും ആയില്ലെങ്കിലും എനിക്കും ഉണ്ട് ഒരുപാട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമൊക്കെ''ഒന്നു നിറുത്തിയിട്ട് അവള്‍ തുടര്‍ന്നു. ''ഒരുപാട് പഠിക്കണം, ഒരു നല്ല ജോലി സമ്പാദിക്കണം' അവള്‍ പറഞ്ഞ് മുഴുമിക്കുന്നതിന് മുമ്പേ അവന്‍ ഇടയില്‍ കയറി. ''ആ മതി മതി... നീ ജോലിക്ക് പോയിട്ട് വേണ്ടാ ഞങ്ങളുടെ കുടുംബം കഴിയാന്‍''. ''അങ്ങനെ ഞാന്‍ പറഞ്ഞോ ഇക്കാ, ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്തിനാ ഇക്കാ വേറെ അര്

താല്‍പര്യമില്ലാതെ വിവാഹം ചെയ്ത ഭാര്യയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച അയാളെ കാത്തിരുന്നത് ആ ഞെട്ടിപ്പിക്കുന്ന കാര്യം ആയിരുന്നു............................

Image
കറുത്തുരുണ്ട് കാണാന്‍ യാതൊരു ഭംഗിയുമില്ലാത്ത ഒരു ഭാര്യയെ മനസ്സ് തുറന്ന് സ്‌നേഹിക്കാന്‍ പറ്റുന്ന എത്ര ഭര്‍ത്താക്കന്മാരുണ്ടാവും. ? ശരീരത്തിനല്ല മനസ്സിനാണ് സൌന്ദര്യം എന്നൊക്കെ എത്ര വീരവാദം മുഴക്കിയാലും സൌന്ദര്യം കുറഞ്ഞ ഭാര്യമാരുടെ ഭര്‍ത്താക്കന്മാരില്‍ ഞാനടക്കമുള്ള തൊണ്ണൂറ്റൊമ്പത് ശതമാനവും അസംതൃപ്തരാണെന്നുള്ളത് മറച്ചുവെക്കാനാവാത്ത യാഥാര്‍ഥ്യമാണ്... സ്‌നേഹിക്കാന്‍ പറ്റിയ ഒരു മനസ്സുണ്ടോ എന്നറിയാന്‍ വേണ്ടി അവളുടെ മനസ്സും തപ്പി കുറേ നടന്നെങ്കിലും അങ്ങനൊരു സാധനം കണ്ടെത്താന്‍ പറ്റിയില്ല.... പോരാത്തതിന് അവളുടെ മുടങ്ങാതെയുള്ള സീരിയല് കാണലും പാറപ്പുറത്ത് ചിരട്ടയുറക്കുന്നതുപോലുള്ള ''ചേട്ടാ... ചേട്ടാ ' വിളിയും വല്ലാത്ത അരോചകമായി തോന്നി... അപ്പുറത്തെ വീട്ടിലെ സുനി.... അവന്റെ കെട്ട്യോളെ കാണാന്‍ അത്യാവശ്യം ചേലും കോലവുമൊക്കെയുണ്ട്.. എന്നിട്ടും അവന്‍ വേറെ പെണ്ണുങ്ങളെ തപ്പി നടക്കുന്ന കാര്യം എനിക്ക് നേരിട്ടറിയാം.. പക്ഷേ അതുപോലുള്ള വൃത്തികെട്ട ഏര്‍പ്പാടിനൊന്നും ഞാന്‍ ഇന്നേവരെ പോയിട്ടില്ല... ഇവളില്‍ നിന്നൊരു മോചനം... അത് മാത്രമേ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നുള്ളൂ.... പെങ്ങളെ കെട്ട

വിവാഹം കഴിഞ്ഞു ഇത് പോലൊരു ബന്ധത്തില്‍ പെട്ടാല്‍.ഒരുപക്ഷെ നീയും ഞാനും ആകും ഇത്........................

Image
ഇങ്ങനെ ഒരു ദിവസം കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയതല്ല'തനുവിനെ നെഞ്ചോടു ചേര്‍ത്തു കിടക്കുമ്പോള്‍ ശ്യാം പറഞ്ഞു. 'നീ എന്താ ആലോചിക്കുന്നേ ?' അവന്‍ അവളെ ഒന്നുടെ അമര്‍ത്തിചേര്‍ത്തു പിടിച്ചു...ഏയ്, നമ്മള്‍ ആദ്യമായി കണ്ട കാര്യം ആലോചിച്ചതാ ' 'നിനക്കതു ഓര്‍മ്മയുണ്ടോ തനു, ജോലിക്ക് കയറാന്‍ നേരം ലിഫ്റ്റില്‍ വെച്ചാണ് ആദ്യമായി കാണുന്നെ, ഇറങ്ങാന്‍ നേരം ഒരു നോട്ടം.... അതില്‍ എന്തോ ഒരു സ്പാര്‍ക്, ' 'മം, ഞാന്‍ ആദ്യമായി ജോലിക്ക് വരുന്ന ദിവസം... എനിക്ക് ലിഫ്റ്റില്‍ കയറി പരിചയം ഇല്ലായിരുന്നു, അതുകൊണ്ട് അത് ക്ലോസ് ചെയ്തതും അമര്‍ത്തിയതുമൊക്കെ ഞാന്‍ നോക്കുവായിരുന്നു, അതാണ് ഇറങ്ങാന്‍ നേരം ആള്‍ടെ മുഖം കൂടെ നോക്കിയേ, ' 'മം, നമ്മള്‍ ഒരേ ഫ്ലോറില്‍ ആണ് ഇറങ്ങിയേ, തന്നെ മുന്‍പ് കണ്ടിട്ടും ഇല്ല, അതാണ് ഞാന്‍ ശ്രദ്ധിച്ചേ, ഞാന്‍ നോക്കുമ്പോള്‍ ഒരു സുന്ദരി നാട്ടില്‍ പുറത്തുകാരി കൊച്ച്,' പറഞ്ഞു കൊണ്ടു ശ്യാം ചിരിച്ചു.... നെഞ്ചില്‍ ചെറുതായൊന്നു ഇടിച്ചു കൊണ്ടവള്‍ പറഞ്ഞു, 'ഞാന്‍ നോക്കുമ്പോള്‍,. താടിയും മീശയും വെച്ചു അത്രക്കൊന്നും കളര്‍ ഇല്ലെ

നാല് മാസങ്ങള്‍ക്ക് മുമ്പ് പ്രവാസി മലയാളിയുമായി മോതിരമാറ്റം; വിവാഹത്തിന് തലേ ദിവസം വരെ ഫോണ്‍ വിളിയും: മുഹൂര്‍ത്ത സമയമായപ്പോള്‍ കരഞ്ഞുനിലവിളിച്ച് പ്രതിശ്രുത വധു! പിന്നെ അരങ്ങേറിയത് നാടകീയ മുഹൂര്‍ത്തങ്ങള്‍---------------------

Image
മഞ്ചവിളാകം പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. താലിക്കെട്ടിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കാമുകനോടൊപ്പം പോകുമെന്ന് വധു. ഇതോടെ വിവാഹം മുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.10 ന് മഞ്ചവിളാകം പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് മുടങ്ങിയത്. കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ വരന്‍ കതിര്‍ മണ്ഡപത്തില്‍ കയറിയതിനുശേഷമാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മാതാപിതാക്കള്‍ കൈപിടിച്ചു കതിര്‍ മണ്ഡപത്തിലേക്കു ആനയിച്ച വധു നിറക്കണ്ണുകളോടെ വിവാഹത്തിന് താത്പര്യമില്ലെന്നും ബിഎസ്.സി നഴ്സിങ്ങിന് ഒപ്പം പഠിച്ച മഹാരാഷ്ട്ര സ്വദേശിക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വരനെ അറിയിച്ചു. മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി നിലപാടില്‍ ഉറച്ചു നിന്നു വരന്റെ സംഘത്തിലുള്ളവര്‍ പ്രതിഷേധവുമായെത്തിയതോടെ പോലീസ് ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. വിദേശത്തു ജോലി നോക്കുന്ന യുവാവുമായി വിവാഹം ഉറപ്പിച്ച് നാലുമാസം മുമ്പ്. മോതിര മാറ്റവും നടത്തിയിരുന്നു. ഇതിനു ശേഷം വിവാഹത്തലേന്ന് വരെ ഇരുവരും ഫോണ്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വരന്റെ ബന്ധുക്

ശബരി എക്സ്പ്രസിന്റെ ബാത്ത് റൂമിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പത്തനംതിട്ട സ്വദേശികളെ പോലീസ് പൊക്കി;ഉടുതുണിയില്ലാതെ പിടികൂടിയത് നഴ്സിങ് വിദ്യാര്‍ഥികളെ.........................

Image
ഓടുന്ന ട്രെയിനിന്റെ ബാത്ത് റൂമിനുള്ളില്‍ അര്‍ധനഗ്‌നരായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പത്തനംതിട്ട സ്വദേശികളായ കമിതാക്കള്‍ പിടിയിലായി. ഹൈദരാബാദിലെ നഴ്സിംഗ് വിദ്യാര്‍ഥികളാണ് ട്രെയിനുള്ളില്‍ നിന്നും റെയില്‍വേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്ത് താക്കീത് ചെയ്ത ശേഷം വിട്ടയച്ചു. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്സ്പ്രസില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശൂരില്‍ നിന്നു ട്രെയിന്‍ വിട്ടപ്പോള്‍ മുതല്‍ ബാത്ത്റൂമില്‍ നിന്നും അസ്വാഭാവികമായി ശബ്ദങ്ങള്‍ കേട്ടിരുന്നതായി യാത്രക്കാര്‍ ട്രെയിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞിരുന്നു. എന്നാല്‍, ആദ്യം ഇവര്‍ നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട്, ബാത്ത്റൂം തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് ഉള്ളില്‍ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നു ബാത്ത് റൂം പൊലീസ് സംഘം ബലം പ്രയോഗിച്ചു തുറന്നു. അപ്പോഴാണ് അര്‍ധനഗ്‌നരായ നിലയില്‍ രണ്ടു വിദ്യാര്‍ഥികളെ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളും ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥികളുമാണ

സ്വന്തം അദ്ധ്യാപകനാല്‍ 13-ാം വയസില്‍ ഗര്‍ഭണി ആയ പെണ്‍കുട്ടിയുടെ കുറിപ്പ് വൈറലാകുന്നു..........................

Image
സ്‌ക്കൂളിനടുത്ത് ബസിറക്കണമെന്ന് പറഞ്ഞിട്ട്, ആ ഡ്രൈവര്‍ പിന്നേയും കുറേ മുന്‍പോട്ട് പോയി...ആളിറങ്ങാനുണ്ടെന്ന് ഞാന്‍ വിളിച്ച് പറഞ്ഞില്ലേല്‍, ഇവിടേയും നിര്‍ത്തില്ലായിരുന്നു...ഉള്ളില്‍ ദേഷ്യമുണ്ടായിരുന്നേലും അതൊരു നോട്ടത്തില്‍ മാത്രം ഒതുക്കി , ഞാന്‍ മോളുടെ കൈയ്യും പിടിച്ച് ബസിറങ്ങി... വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏറെ പരിചിതമായിരുന്ന വഴിയിലൂടെ അപരിചിതത്തോടെ നടക്കുകയാണ്..പക്ഷേ ഈ വഴികള്‍ സമ്മാനിച്ച ഓര്‍മകള്‍ക്കിപ്പോഴും ആദ്യ മഴ പെയ്ത് നനഞ്ഞ പൊടി മണ്ണിന്റെ ഗന്ധമാണ്... എല്ലാം മാറിയിരിക്കുന്നു...സ്‌ക്കൂളും പരിസരങ്ങളും എല്ലാം...അപ്പോള്‍, മാറ്റമില്ലാത്തത് എനിക്ക് മാത്രമാണോ? അല്ല, ഞാനും മാറിയല്ലോല്ലേ ... സ്‌കൂളിന്റെ ഗേറ്റിലത്തിയപ്പോള്‍, പണ്ട് പതിവായി അവിടെ കപ്പലണ്ടി വില്‍ക്കാന്‍ ഇരിക്കാറുള്ള വാസൂട്ടനെ കാണാനില്ല..''കടല വാസു ' എന്നാണ് പിള്ളേരു വിളിച്ചിരുന്നത്...വാസൂട്ടന്റെ കാവലില്ലാത്ത സ്‌കൂളില്‍ക്ക് കയറുമ്പോള്‍,ഉള്ളില്‍ ഒരു ശൂന്യത പോലെ ..പഠിച്ചിറങ്ങിയ സ്‌ക്കൂളിലേക്ക്, ഒരു അധ്യാപികയായി കയറി ചെല്ലുമ്പോള്‍ തോന്നുന്ന അഭിമാനം...പക്ഷേ അങ്ങനെയൊരു വികാരം എനിക്കിന്നില്ല.. സ്‌ക്കൂളിന്റെ മുമ്

വിവാഹത്തിന് മുന്‍പ് ഗര്‍ഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ കൂടുകയാണ്.. കാരണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.........

Image
വിവാഹത്തിന് മുന്‍പ് ഗര്‍ഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ കൂടുകയാണ്. ഈ വിഷയത്തില്‍ പഠനം നടത്തിയ ഒരു ഡോക്ടറുടെ കണ്ടെത്തലുകള്‍ കണ്ടെത്തലുകള്‍. വിചാരിക്കുന്നതിനെക്കാള്‍ വേഗം ശരീരം വളരുകയും വികാരം വിവേകത്തെ കീഴടക്കുകയും ചെയ്യുന്ന കാലമാണ് കൗമാരം. ടെക്നോളജിയുടെ വികാസവും കൂട്ടുകാരുടെ സ്വാധീനവുംമൂലം ലൈംഗികപരീക്ഷണത്തിനു മുതിരുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ലൈംഗികതയെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ്, കുട്ടികള്‍ക്ക് മാതാപിതാക്കളില്‍നിന്നോ സ്‌കൂളില്‍നിന്നോ ലഭിക്കുന്നില്ല. കൂട്ടുകാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വികലമായ അറിവുമായി കുട്ടികള്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേക്കു നീങ്ങുകയാണ്. എന്തൊക്കെയാണ് അപക്വമായ ലൈംഗികബന്ധത്തിന്റെ ദൂഷ്യഫലങ്ങള്‍? ദില്ലിയിലും മുംബൈയിലും ചെന്നൈയിലുമൊക്കെ നടത്തിയ പല പഠനങ്ങളും തെളിയിക്കുന്നത് 15-30 ശതമാനം കൗമാരക്കാരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നാണ്. അനാവശ്യഗര്‍ഭം, ലൈംഗികരോഗങ്ങള്‍, എയ്ഡ്സ് തുടങ്ങിയവയാണ് ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. ചെറുപ്രായത്തിലെ ലൈംഗികബന്ധംവഴി ഗര്‍ഭാശയഗള ക്യാന്‍സര്‍, ഗര്‍ഭാശയസംബന്ധമായ അവയവങ്ങളിലെ അ

പത്ത് വര്‍ഷം പട്ടിണിക്കിട്ട് മുത്തച്ഛന്‍ കൊച്ചുമകളോട് ചെയ്തത് കൊടിയ പീഡനം: ആശുപത്രിയിലെത്തിക്കുമ്പോള്‍ ആ 20 കാരിക്കുണ്ടായിരുന്നത് വെറും 16 കിലോ: മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഇങ്ങനെ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Image
മുത്തച്ഛന്റെ ക്രൂര പീഢനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്. മുത്തച്ഛന്റെ തടവില്‍ മതിയായ ഭക്ഷണം പോലും ലഭിക്കാതെ പത്ത് വര്‍ഷങ്ങളോളം നരഗതുല്യമായ ജീവിതം നയിച്ച ജാപ്പനീസ് യുവതിയാണ് തന്റെ ദുരവസ്ഥ ട്വിറ്ററില്‍ പങ്കുവെച്ചത്.മുത്തച്ഛന്റെ കൊടിയ പീഢനത്തോടൊപ്പം ഭക്ഷണം കൂടി ലഭിക്കാതെയായപ്പോള്‍ ശരീര ശോഷിച്ച് 16 കിലോയിലെത്തി. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ പെണ്‍കുട്ടി മരിക്കുമെന്നായപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ അല്പം കൂടി വൈകിയിരുന്നെങ്കില്‍ മരണം സംഭവിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പാണ് തന്റെ നിലവിലെ അവസ്ഥ യുവതി പുറം ലോകവുമായി പങ്കുവെച്ചത്. എന്നാല്‍ ചിത്രം വ്യാജമാണെന്ന് സോഷ്യല്‍ മീഡിയിയല്‍ പ്രചരണമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഒരു ചിത്രം കൂടി വീണ്ടും ട്വീറ്റ് ചെയ്തു. മുത്തച്ഛന്‍ തന്നോട് ചെയ്ത ക്രൂരതകളെക്കുറിച്ചും പെണ്‍കുട്ടി വെളിപ്പെടുത്തി താന്‍ ആഹാരം കഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വയറ്റില്‍ ചവട്ടി ആഹാരം ഛര്‍ദ്ദിപ്പിക്കുമായിരുന്